Webdunia - Bharat's app for daily news and videos

Install App

കലഹത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിച്ചു; വെനസ്വലയില്‍ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും 17മരണം - എട്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

കലഹത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിച്ചു; വെനസ്വലയില്‍ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും 17മരണം - എട്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Webdunia
ഞായര്‍, 17 ജൂണ്‍ 2018 (11:22 IST)
വെനസ്വലയില്‍ നിശാക്ലബ്ബിലുണ്ടായ തിക്കിലും തിരക്കും പെട്ട് 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ അശുപത്രികള്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ എട്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്‌തു.

വെനസ്വലെ തലസ്ഥാനമായ കാരാകസിലെ മധ്യവര്‍ഗ്ഗങ്ങളുടെ ക്ലബ്ബായ ലോസ് കോര്‍ട്ടോസ് ക്ലബ്ബിലാണ് ദുരന്തമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.

സ്‌കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. പാര്‍ട്ടിയില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ബിലുണ്ടായ കലഹത്തിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിച്ചു. ഇതോടെ ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയതാണ് ദുരന്തത്തിന് കാരണമായത്.

ക്ലബ്ബില്‍ കണ്ണീര്‍ വാതക ഗ്യാസ് നിറഞ്ഞതിനെത്തുടര്‍ന്ന 11 പേര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മറ്റുള്ള ആറു പേര്‍ എങ്ങിനെയാണ് മരിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments