Webdunia - Bharat's app for daily news and videos

Install App

IPL 10: ‘ധോണിയാണ് താരം, പൂനെയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിന് സാധിക്കും’; കട്ട പിന്തുണയുമായി മുന്‍‌നായകന്‍

പൂനെ വിജയിക്കുമെന്നാണ് കരുതുന്നതെന്ന് അസ്ഹറുദ്ദീന്‍

Webdunia
ഞായര്‍, 21 മെയ് 2017 (11:49 IST)
ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ജേതാക്കളാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പ്ലേ ഓഫില്‍ മുംബൈയ്‌ക്കെതിരെ പൂനെ നേടിയ വിജയം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഫൈനല്‍ ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീന്റെ ഈ അഭിപ്രായ പ്രകടനം.
 
ബെന്‍ സ്‌റ്റോക്കിന്റെ അഭാവമുണ്ടെന്നത് സത്യമാണ്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് നേടിയ ധോണിക്ക് പൂനെയെ ജേതാക്കളാക്കാന്‍ സാധിക്കും. ക്യാപ്റ്റനായി എല്ലായ്‌പ്പോഴും വിജയിച്ചിട്ടുള്ള വ്യക്തിയാണ് ധോണി. എന്നാല്‍ ഒരു കളിക്കാരന്‍ മാത്രമാകുമ്പോളും ജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കണം. ക്യാപ്റ്റനല്ലാതാകുമ്പോഴും മുമ്പോട്ടു പോയേ് പറ്റൂവെന്നു അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 
 

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments