Webdunia - Bharat's app for daily news and videos

Install App

ചെന്നൈയ്ക്ക് തലവേദന മധ്യനിര; ഈ രണ്ട് വിക്കറ്റുകള്‍ വേഗം പോയാല്‍ എതിരാളികള്‍ക്ക് ആധിപത്യം

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:44 IST)
രണ്ടാം പാദത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ച ആദ്യ ടീമാണ്. എന്നാല്‍, തുടര്‍ച്ചയായി അവസാന രണ്ട് മത്സരങ്ങളില്‍ ചെന്നൈ തോല്‍വി വഴങ്ങി. മധ്യനിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയാകുന്നത്. ചെന്നൈ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ രണ്ട് വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തുകയാണ് സ്ട്രാറ്റജിയെന്ന് എതിരാളികള്‍ മനസിലാക്കി കഴിഞ്ഞു. 
 
പവര്‍പ്ലേയ്ക്ക് മുന്‍പ് തന്നെ ഓപ്പണിങ് കൂട്ടുക്കെട്ട് തകര്‍ന്നാല്‍ ചെന്നൈ പ്രതിരോധത്തിലാകുന്നു. ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്ക്വാദ് എന്നിവര്‍ മികച്ച ഫോമിലാണ്. ഇരുവരും നിലയുറപ്പിച്ചു കഴിഞ്ഞാല്‍ റണ്‍റേറ്റ് അതിവേഗം ഉയരുന്നു. ഈ കൂട്ടുക്കെട്ടിനെ അതിവേഗം തകര്‍ക്കുകയാണ് എതിരാളികളുടെ പ്രഥമ ലക്ഷ്യം. 
 
മധ്യനിരയില്‍ അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്. റണ്‍സ് കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്യുന്ന നായകന്‍ ധോണി മധ്യനിരയില്‍ തലവേദന സൃഷ്ടിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഷമിയേക്കാൾ നല്ലത് ഭുവനേശ്വരാണ്, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും, അൽ നസ്റുമായുള്ള കരാർ നീട്ടാം തീരുമാനിച്ചതായി റിപ്പോർട്ട്

റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

കോലിയും രോഹിത്തും രഞ്ജിയില്‍ ഫ്‌ളോപ്പ്; വിട്ടുകൊടുക്കാതെ രഹാനെ, 200-ാം മത്സരത്തില്‍ മിന്നും സെഞ്ചുറി

ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

അടുത്ത ലേഖനം
Show comments