Webdunia - Bharat's app for daily news and videos

Install App

അംപയറോട് കയര്‍ത്ത് കോലി; ദേഷ്യത്തില്‍ പന്ത് വലിച്ചെറിഞ്ഞു

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:16 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അംപയറോട് കയര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. കൊല്‍ക്കത്ത ബാറ്റര്‍ രാഹുല്‍ ത്രിപാഠിയുടെ വിക്കറ്റിനായുള്ള അപ്പീലാണ് തര്‍ക്കത്തില്‍ കലാശിച്ചത്. യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ പന്ത് രാഹുല്‍ ത്രിപാഠിയുടെ പാഡില്‍ കൊള്ളുകയായിരുന്നു. വിക്കറ്റിലേക്കുള്ള പന്ത് ആയതിനാല്‍ ആര്‍സിബി താരങ്ങള്‍ എല്‍ബിഡബ്‌ള്യുവിനായി ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍, അംപയര്‍ വീരേന്ദര്‍ ശര്‍മ വിക്കറ്റ് അനുവദിച്ചില്ല. ഉടന്‍ തന്നെ ആര്‍സിബി നായകന്‍ റിവ്യു ആവശ്യപ്പെട്ടു. റിവ്യുവില്‍ അത് വിക്കറ്റാണെന്ന് വ്യക്തമായി. രാഹുല്‍ ത്രിപാഠി കൂടാരം കയറി. 
<

pic.twitter.com/4tRKN5lSnB

— pant shirt fc (@pant_fc) October 11, 2021 >ഇതിനുശേഷം അംപയര്‍ വിരേന്ദര്‍ ശര്‍മയുമായി കോലി തര്‍ക്കിച്ചു. അത് ക്ലീന്‍ വിക്കറ്റാണെന്നും അംപയറുടെ കോള്‍ മണ്ടത്തരമാണെന്നും കോലി പരിഹസിച്ചു. അംപയറോടുള്ള ദേഷ്യത്തില്‍ കോലി പന്ത് പിച്ചിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അടുത്ത ലേഖനം
Show comments