MS Dhoni: ആര്‍സിബി താരങ്ങളുടെ ആഘോഷം, കൈ കൊടുക്കാതെ ധോണി മടങ്ങി; മോശമായെന്ന് ആരാധകര്‍

മത്സരത്തില്‍ തോറ്റതിന്റെ നിരാശ ധോണിയുടെ മുഖത്ത് പ്രകടമായിരുന്നു

രേണുക വേണു
തിങ്കള്‍, 20 മെയ് 2024 (13:40 IST)
MS Dhoni

MS Dhoni: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളില്‍ ഒന്നാണ് ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫില്‍ കയറിയത്. മത്സരശേഷം ആര്‍സിബി താരങ്ങള്‍ നടത്തിയ ആഘോഷ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനിടയിലാണ് ആര്‍സിബി താരങ്ങള്‍ക്ക് ഹസ്തദാനം നടത്താതെ ചെന്നൈ താരം മഹേന്ദ്ര സിങ് ധോണി മടങ്ങിയത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
മത്സരത്തില്‍ തോറ്റതിന്റെ നിരാശ ധോണിയുടെ മുഖത്ത് പ്രകടമായിരുന്നു. എതിര്‍ ടീമിലെ താരങ്ങള്‍ക്കും മാച്ച് ഒഫിഷ്യല്‍സിനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനായി ചെന്നൈ താരങ്ങളെല്ലാം വരിയായി ഗ്രൗണ്ടിലേക്ക് വന്നു. ധോണിയാണ് വരിയില്‍ ആദ്യം നിന്നിരുന്നത്. നാടകീയ ജയം സ്വന്തമാക്കിയതിന്റെ ത്രില്ലില്‍ ആര്‍സിബി താരങ്ങള്‍ വലിയ ആഘോഷത്തിലായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments