ഇനിയും എത്രനാൾ !, ആർസിബിയുടെ പരാജയത്തിന് പിന്നാലെ പെൺകുട്ടിയുടെ ചിത്രം വീണ്ടും വൈറലാകുന്നു

Webdunia
ശനി, 28 മെയ് 2022 (11:08 IST)
ഈ സാല കപ്പ് നമ്മദേ, 2008 സീസൺ മുതൽ ഐപിഎല്ലിൽ സ്ഥിരമായി മുഴങ്ങികേൾക്കുന്ന സ്ലോഗണാണിത്. ഐപിഎല്ലിലെ വമ്പൻ താരങ്ങളെല്ലാം അണിനിരന്നിട്ടും 15 വർഷ ചരിത്രത്തിൽ ഒരിക്കൽ പോലും കുട്ടിക്രിക്കറ്റിന്റെ കിരീടം നേടാനായില്ല എന്നത് ആർസിബിയെ സംബന്ധിച്ച് ഒരു നാണക്കേട് തന്നെയെന്ന് പറയേണ്ടി വരും.
 
എന്നാൽ എത്ര സീസണുകൾ പരാജയത്തിൽ ഒടുങ്ങിയാലും ടീമിനെ നെഞ്ചോട് ചേർക്കുന്ന ആരാധകക്കൂട്ടമാണ് ആർസിബിക്കുള്ളത്. ഒരു പക്ഷെ ടൂർണമെന്റിൽ മറ്റൊരു ടീമിനും ഇക്കാര്യം അവകാശപ്പെടാനാവില്ല. തോൽവികൾ തളർത്താത്ത ഓരോ വർഷവും ഐപിഎല്ലിൽ ഈ സാല നാമദേന്ന് പറയുന്ന ആരാധകക്കൂട്ടത്തിൽ നിന്നും ആർസിബി കപ്പ് നേടാതെ വിവാഹം കഴിക്കില്ല എന്ന പ്ലക്കാർഡ്‌ ഉയർത്തിയ യുവതിയുടെ ചിത്രം ഈ സീസണിൽ വൈറലായിരുന്നു.
 
ഇപ്പോഴിതാ പ്ളേ ഓഫിൽ വീണ്ടും അടിപതറിയതോടെ ഈ ചിത്രം വീണ്ടും വൈറലായിരിക്കുകയാണ്. ആരാധകരും മുൻ ഇന്ത്യൻ താരങ്ങളുമെല്ലാം ആർസിബി പരാജയപ്പെട്ടതോടെ ചിത്രവുമായി രംഗത്തെത്തി. തമാശരൂപേണ എല്ലാവരും ഇത് ആസ്വദിച്ചെങ്കി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

മനസ്സിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു, ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു : ജയ്സ്വാൾ

അടുത്ത ലേഖനം
Show comments