ചെന്നൈയിൽ എത്തിയാൽ പ്രായം എന്നത് വെറും നമ്പർ, ഒടുവിലെ ഉദാഹരണം മോയിൻ അലി

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (20:18 IST)
ഐപിഎല്ലിൽ ഏറെ കാലമായി വയസൻ പടയെന്നാണ് മഹേന്ദ്ര‌സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ എതിരാളികൾ പരിഹസിക്കാറുള്ളത്. എല്ലാത്തവണയും ഈ പരിഹാസങ്ങൾക്ക് കളിക്കളത്തിൽ മറുപടി നൽകാൻ സാധിക്കാറുണ്ടെങ്കിലും കഴിഞ്ഞ തവണ ടീം തീർത്തും നിറം മങ്ങിയിരുന്നു. എന്നാൽ ഐപിഎൽ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് വീണ്ടും യാത്ര തുടങ്ങിയിരിക്കുകയാണ് ധോണിയുടെ വയസ്സൻ പട.
 
ഇത്തവണ ടീമിനെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും പ്രധാനതാരമായിരിക്കുകയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അവസരം ലഭിക്കാതെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടിവന്ന മോയിൽ അലി അതിശയിപ്പിക്കുന്ന പ്രകടനമാണ് ചെന്നൈക്ക് വേണ്ടി കാഴ്‌ച്ചവെക്കുന്നത്.
 
ബാറ്റിംഗിൽ അലിയെ മൂന്നാമതായി ഇറക്കാനുള്ള ധോണിയുടെ തീരുമാനമാണ് ഏറെ നിർണായകമായത്. ഇംഗ്ലണ്ട് ടീമിൽ ആറും ഏഴും സ്ഥാനത്തിറങ്ങുന്ന മോയിൻ അലി നാല് ഇന്നിങ്‌സുകളില്‍ നിന്നും 133 റണ്‍സാണ് ചെന്നൈക്ക് വേണ്ടി നേടിയത്. നാല് വിക്കറ്റുകളും താരം സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

ജിടി ജയിച്ചു; പ്ലേഓഫ് ചിത്രം കൂടുതൽ സങ്കീർണ്ണം, ആർസിബി, ചെന്നൈ, ഹൈദരാബാദ് ടീമുകൾക്ക് ഇനി നിർണായകം

അടുത്ത ലേഖനം
Show comments