അവർക്ക് വേണ്ടിയിരുന്നത് 15 ഓവർ വരെ ബാറ്റ് ചെയ്യുന്ന താരത്തിനെയാണ്, ആ താരം അത് ഭംഗിയായി ചെയ്‌തു: സേവാഗ്

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (12:59 IST)
46 പന്തിൽ 60 റൺസ് നേടി ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ഡൽഹിയെ വിജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെയുടെ പ്രകടനത്തെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ടി20 ബാറ്റ്സ്മാൻ എന്ന നിലയിൽ വളരെ കുറച്ചുപേർ മാത്രമാണ് രഹാനെയെ അംഗീകരിക്കുന്നുള്ളുവെന്നും എന്നാൽ രഹാനെയെ പോലൊരു ബാറ്റ്സ്മാൻ ഒരു ഭാഗത്ത് ഉറച്ചുനിൽക്കുമ്പോൾ നിങ്ങൾക്ക് അക്രമിചു കളിക്കാൻ സാധിക്കുമെന്നും ഇതാണ് ആർസി‌ബിക്കെതിരെ കണ്ടതെന്നും സേവാഗ് പറഞ്ഞു.
 
മികവ് കാണിക്കാത്ത സാഹചര്യത്തിൽ പൃഥ്വിയുടെയും രഹാനെയുടെയും കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് ഡൽഹി പരിശീലകൻ എന്ന നിലയിൽ പോണ്ടിങ്ങിന് വെല്ലുവിളിയായിരിക്കും. എന്നാൽ പോണ്ടിങ് അവരെ പിന്തുണച്ചു.പരിചയസമ്പന്നനായ ഒരു താരം 3-4 കളികൾ പരാജയപ്പെട്ടാലും  ബിഗ് ഇന്നിങ്‌സുമായി തിരിച്ചെത്താൻ സാധിക്കും. രഹാനെ അതാണ് ചെയ്‌തത്. ഡൽഹിക്ക് വേണ്ടത് 15-16ോവർ വരെ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരത്തെയാണ്. അത് രഹാനെ നിറവേറ്റി സേവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments