ഈ രാത്രി സമ്മാനിക്കുന്നത് കടുത്ത വേദന, ഇങ്ങനെ ഞാൻ വാർണറെ കണ്ടിട്ടില്ല: തുറന്ന് പറഞ്ഞ് ഹൈദരാബാദ് പരിശീലകൻ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (14:39 IST)
ഐപിഎല്ലിൽ ചെന്നൈക്കെതിരായ ഹൈദരാബാദിന്റെ തോൽവിക്ക് കാരണം നായകൻ ഡേവിഡ് വാർണറുടെ വേഗം കുറഞ്ഞ ഇന്നിങ്സാണെന്ന വിമർശനം ശക്തമാകുന്നതിനിടെ വാർണറുടെ പ്രകടനത്തിൽ പ്രതികരണവുമായി ടീമിന്റെ മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്.
 
വാർണറെ പോലൊരു താരത്തിന് ഇത്തരം സംഭവങ്ങൾ കരിയറിൽ അധികം ഉണ്ടാകാറില്ലെന്ന് ട്രവര്‍ ബെയ്‌ലിസ് പറയുന്നു. ഈ രാത്രി വളരെ വിഷമമുള്ളതാണ്. ഇവിടെ വാർണർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നത് സങ്കടകരമാണ്. അർധസെഞ്ചുറി നേടാനായെങ്കിലും വാർണറെ ഒരു തരത്തിലും സന്തോഷിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നില്ല അത്. വാർണർ  നിരവധി പന്തുകള്‍ അവന്‍ അടിച്ചെങ്കിലും മനോഹരമായി പലതും ഫീല്‍ഡ് ചെയ്തു. ഡേവിഡിനെ പോലൊരു താരത്തിന് സാധാരണയായി ഇത്തരം കാര്യങ്ങള്‍ കരിയറില്‍ അധികം ഉണ്ടാകാറില്ല. ബെയ്‌ലിസ് പറഞ്ഞു.
 
മത്സരത്തില്‍ വാര്‍ണര്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും 55 പന്തുകളില്‍ നിന്നാണ് താരത്തിന് 57 റണ്‍സ് കണ്ടെത്താനായത്. ബാറ്റ് ചെയ്യുമ്പോഴും തന്റെ പ്രകടനത്തിൽ വാർണർ തൃപ്‌തനായിരുന്നില്ല. മത്സരശേഷം തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments