എന്തുകൊണ്ട് ജാദവ് നേരത്തെ ബാറ്റിങ്ങിനിറങ്ങി?; കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (16:18 IST)
ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡെഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയം നേരിട്ടതിൽ ഏറ്റവുമധികം പഴി കേട്ട താരമാണ് ചെന്നൈയുടെ മധ്യനിര താരമായ കേദാർ ജാദവ്. മത്സരത്തിൽ നിർണായകമായ സമയത്ത് ക്രീസിലെത്തിയ കേദാർ ജാദവ് 12 പന്തിൽ വെറും 7 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ അനായാസമായി നേടാവുന്ന ജയത്തിൽ നിന്നും ചെന്നൈയെ തോൽവിയിലേക്ക് നയിച്ചത് ജാദവിന്റെ പ്രകടനമായിരുന്നു.
 
രവീന്ദ്ര ജഡേജയെയും ഡ്വയിൻ ബ്രാവോയേയും പോലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാർ ഉള്ളപ്പോൾ എന്തുകൊണ്ടാണ് ജാദവിന് സ്ഥാനകയറ്റം നൽകിയതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ടീമിന്റെ കോച്ചായ സ്റ്റീഫൻ  ഫ്ലെമിങ്. സ്പിന്നിനെതിരെ മികച്ച റെക്കോഡുള്ള താരമെന്ന നിലയിലാണ് കേദാർ ജാദവിനെ മബാറ്റിങ്ങിനിറക്കിയതെന്നാണ് ഫ്ലെമിങ് പറയുന്നത്. സ്പിന്നർമാർക്ക് മുകളിൽ കേദാർ ജാദവ് ആധിപത്യം പുലർത്തുമെന്നാണ് കരുതിയത്. എന്നാൽ അതൊന്നും ഫലവത്തായില്ല സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia: മഴയും മാർഷും തിളങ്ങി, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വിജയിച്ച് ഓസ്ട്രേലിയ

ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്, സഞ്ജു റുതുരാജിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, തലയും ചിന്നതലയുമെന്ന് ആരാധകർ

ആശങ്കയായി കമ്മിന്‍സിന്റെ പരിക്ക്, ആഷസില്‍ സ്റ്റീവ് സ്മിത്ത് നായകനായേക്കും

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം, എതിരാളികൾ ഇംഗ്ലണ്ട്

അടുത്ത ലേഖനം
Show comments