ഫോട്ടോഷോപ്പിന്റെ പഴയ പതിപ്പുകളാണോ ഉപയോഗിക്കുന്നത് ? എങ്കിൽ പണിവരുന്നുണ്ട് !

Webdunia
ശനി, 18 മെയ് 2019 (14:45 IST)
സോഫ്‌റ്റ്‌വെയറുള്ളുടെ പഴയ പതിപ്പുകളിൽനിന്നും പുതിയ പതിപ്പുകളിലേക്ക് മാറാൻ തൽപര്യമില്ലാത്ത ആളുകൾ ഒരുപാടുണ്ട്. ചെയ്ത് ശീലിച്ച കാര്യങ്ങളിൽ മാറ്റം വരാതിരിക്കാൻ പലരും സോഫ്‌റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യാറില്ല. എന്നാൽ ഇത്തരക്കാർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഫ്‌റ്റ്‌വെയർ നിർമ്മാണ കമ്പനിയായ അഡോബി.
 
ഫോട്ടോഷോപ്പ് ഉൾപ്പടെയുള്ള അഡോബിയുടെ ;സോഫ്റ്റ്‌വെയറൂകൾ ഉപയോഗിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും എന്ന് അഡോബി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പണം നൽകി വാങ്ങിയതാണെങ്കിലും കമ്പനി നിർത്തലാക്കുന്നതോടെ സോഫ്‌വെയറിന്റെ  ലൈസൻസ് റദ്ദാക്കപ്പെടും. തുടർന്നും ഇതേ സോഫ്‌വെയറുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യം വ്യക്തമാക്കികൊൺറ്റ് സോഫ്‌വെയറുകളുടെ പഴയ പതിപ്പുക്കൾ ഇപ്പോഴും ഉപയോഗിക്കുന്നവർക്ക് അഡോബി മെയിൽ അയച്ചു കഴിഞ്ഞു. 
 
സോഫ്‌വെയറിന്റെ പല വിഭാഗങ്ങളിൽ പല കമ്പനികളുടെ ലൈസൻസുകൾ ഉപയോഗിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീറിക്കാൻ അഡോബി തീരുമാനിച്ചത്. തങ്ങളുടെ ലൈസൻസ് അഡോബി ദുരുപയോഗം ചെയ്യുന്നു എന്ന് ഡോൾബി കമ്പനി അഡോബിക്കെതിരെ പരാതി നൽകിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments