Webdunia - Bharat's app for daily news and videos

Install App

സാം ആൾട്ട്മാൻ പോര, ഒടുവിൽ ബുദ്ധി കേന്ദ്രത്തെ തന്നെ പുറത്താക്കി ചാറ്റ് ജിപിടി മാതൃകമ്പനി ഓപ്പൺ എ ഐ

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (10:13 IST)
ചാറ്റ് ജിപിടി രൂപെപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച സിഇഒ സാം ആള്‍ട്ട്മാനെ തന്നെ പുറത്താക്കി ഓപ്പണ്‍ എ ഐ. കമ്പനിയെ മുന്നില്‍ നിന്നും നയിക്കാനുള്ള കഴിവ് ആള്‍ട്ട്മാനില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഓപ്പണ്‍ എ ഐ സഹസ്ഥാപകരില്‍ ഒരാളായ ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു.
 
സാം ആള്‍ട്ട്മാന്റെ ഒഴിവില്‍ കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയാകും കമ്പനിയുടെ താത്കാലിക സി ഇ ഒയെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. മനുഷ്യനെ പോലെതന്നെ പ്രതികരിക്കാനാവുന്ന ഗൂഗിളിന് പോലും വെല്ലുവിളിയുയര്‍ത്തിയ ടെക് ലോകത്തെ സംസാരവിഷയമായ ചാറ്റ് ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് 38കാരനായ സാം ആള്‍ട്ട്മാനായിരുന്നു. കമ്പനി ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സ്ഥിരത പുലര്‍ത്താത്തതിനാല്‍ സാമിനോടുള്ള വിശ്വാസം നഷ്ടമായെന്നാണ് കമ്പനി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, തിമിര്‍ത്ത് പെയ്യാന്‍ കാലവര്‍ഷം; മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

അടുത്ത ലേഖനം
Show comments