ഫെയിസ്ബുക്ക് മെസഞ്ചറിൽ ഇനി ‘ഡാർക്‘ സീനാണ് !

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (15:03 IST)
ആളുകൾ ഏറെ കാത്തിരുന്ന ഫീച്ചറിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫെയ്സ്ബുക്ക് മെസഞ്ചർ. കണ്ണിന് അസ്വസ്ഥതയുണ്ടാക്കാതെ ചാറ്റ് ചെയ്യാൻ ഡാർക് മോഡ് കോണ്ടുവരികയാണ് ഫെയിസ്ബുക്ക് മെസഞ്ചർ. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് മെസഞ്ചറിൽ ഡാർക് മോഡ് കൊണ്ടുവരാൻ ഫെയിസ്ബുക്ക് തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
 
ഡാർക് മോഡ് ഉടൻ തന്നെ മെസഞ്ചറിൽ ലഭ്യമകുമെന്ന് ഫെയിസ്ബുക്ക് മെസഞ്ചർ പ്രൊഡക്ട് മാനേജർ ബ്രിജെറ്റ് പുജാൽ‌സാണ് ബ്ലോഗിലൂടെ വ്യക്തമാക്കിയത്, ആൻഡ്രോയിഡ്, ഐ ഒ എസ് പതിപ്പുകളിളിൽ ഒരേ സമയത്ത് തന്നെ ഫീച്ചർ ലഭ്യമാകും. സെറ്റിംഗ്സിലെ ടോഗി സ്വിച്ച് ക്ലിക്ക് ചെയ്യുന്നതോടെ നോർമൽ മോഡിൽ നിന്നും ഡാർക് മോഡിലേക്ക് മെസഞ്ചർ മാറ്റാൻ സാധിക്കും. 
 
ഗ്ലെയറുക്ലൾ ഒഴിവാക്കുന്നതും, കൃത്യമായ വിസിബിലിറ്റി നൽകുന്നതുമായിരിക്കും ഫെയിസ്ബുക്ക് മെസഞ്ചറിലെ ഡാർക് മോഡ. ബാറ്ററി ചാർജ് നിലനിർത്താനും ഈ സംവിധാനം സഹായിക്കും. കുറഞ്ഞ ബ്രൈറ്റ്നസിൽ പോലും വ്യക്ത നൽകുന്ന തരത്തിലാണ് മെസഞ്ചറിലെ ഡാർക് മോഡ് ഒരുക്കിയിരികുന്നത്. മെസഞ്ചറിൽ ഫെയിസ്ബുക്ക് ഡാർക് മോഡ് അവതരിപ്പിക്കുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments