പാസ്‌വേർഡ് പങ്കുവെക്കൽ ഇനി നടക്കില്ല, നിയന്ത്രണങ്ങൾക്കൊരുങ്ങി നെറ്റ്‌ഫ്ലിക്‌‌സ്

Webdunia
ശനി, 13 മാര്‍ച്ച് 2021 (12:37 IST)
പാസ്‌വേർഡ് പങ്കുവെച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്. പസ്‌വേർഡ് പങ്കുവെയ്‌ക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തനാണ് ലമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവെച്ച് കൊണ്ട് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങി. ഇത് പരീക്ഷണഘട്ടത്തിലാണെന്നും അതിനാൽ ചില അക്കൗണ്ടുകളിൽ മാത്രമെ ഇത്തരം സന്ദേശങ്ങൾ കാണിച്ചു തുടങ്ങുള്ളുവെന്നും നെറ്റ്‌ഫ്ലിക്‌സ് പറഞ്ഞു.
 
ഈ അക്കൗണ്ട് ഉടമയോടൊപ്പമല്ല നിങ്ങൾ കഴിയുന്നതെങ്കിൽ, തുടർന്ന് കാണുന്നതിന് നിങ്ങൾ സ്വന്തം അക്കൗണ്ട് എടുക്കണം എന്നാണ് സന്ദേശം. സന്ദേശം ഒഴിവാക്കി നെറ്റ്‌ഫ്ലിക്‌സ് കാണാൻ ഉപഭോക്താക്കൾക്ക് കഴിയും എന്നാൽ അടുത്ത തവണ നെറ്റ്ഫ്ലിക്സ് തുറക്കുമ്പോൾ വീണ്ടും ഈ സന്ദേശം പ്രത്യക്ഷപ്പെടും.താമസിയാതെ ഇവർക്ക് പുതിയ അക്കൗണ്ട് എടുക്കേണ്ടതായി വരും.
 
ടെക്‌സ്റ്റ് സേജ് വഴിയോ ഇ-മെയിൽ വഴിയോ നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച്  അക്കൗണ്ട് തുറക്കാൻ കഴിയുന്ന സംവിധാനമായിരിക്കും നെറ്റ്‌ഫ്ലിക്‌സ് കൊണ്ടുവരിക. നിലവിൽ നെറ്റ്ഫ്ലിക്സ് നിബന്ധന അനുസരിച്ച് അക്കൗണ്ട് ഉടമയുടെ വീടിനു പുറത്ത് താമസിക്കുന്ന ആൾക്ക് അക്കൗണ്ട് പാസ്‌വേർഡ് പങ്കുവെക്കാൻ പാടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?

മുഖ്യമന്ത്രി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരം എന്നാണ് പറഞ്ഞത്: എകെ ബാലന്‍

വയനാട്ടില്‍ വീടിന് തീപിടിച്ച് വൃദ്ധന്‍ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തിൽ, പാലക്കാടും തൃശൂരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ഹോര്‍മുസ് വഴിയുള്ള ഷിപ്പിംഗ് നിര്‍ത്തിയിട്ടില്ല; ഇറാന്‍ ഓരോ കപ്പലിനും 2 മില്യണ്‍ ഡോളര്‍ ചുമത്തുന്നു

അടുത്ത ലേഖനം
Show comments