Webdunia - Bharat's app for daily news and videos

Install App

ഉപഭോക്താക്കളുടെ ഫോൺ നമ്പർ അടക്കം വിറ്റ് കച്ചവടം, ട്വിറ്ററിന് അമേരിക്കയിൽ 1164 കോടി പിഴ

Webdunia
വ്യാഴം, 26 മെയ് 2022 (20:44 IST)
സോഷ്യൽ മീഡിയ വമ്പന്മാരായ ട്വിറ്ററിന് 1164 കോടി പിഴ. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുവെന്ന പരാതിയിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും ഒത്തുതീർപ്പിലായത്.
 
2013 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഫോണ്‍ നമ്പര്‍, ഇ--മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും എന്ന് ട്വിറ്റര് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇതിൽ പരസ്യ ആവശ്യങ്ങൾക്കായി ഈ വിവരങ്ങൾ നൽകുമെന്ന് ട്വിറ്റർ പറഞ്ഞിരുന്നില്ല.
 
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ട്വിറ്റർ പക്ഷെ വിവരങ്ങൾ ഉപയോഗപ്പെടുത്തി എന്ന പരാതിയിൽ യുഎസ് എഫ്ടിസി ആക്ടിന്‍റെയും, 2011 ലെ ഉത്തരവിന്‍റെയും പാശ്ചത്തലത്തിലാണ് ട്വിറ്ററിനെതിരെ കേസ് വന്നത്. ഈ കേസാണ് വൻ തുക പിഴയോടെ ഒത്തുതീർപ്പായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സർവേ റെക്കോർഡുകൾ ഇനി എളുപ്പത്തിൽ കിട്ടും; കിയോസ്‌ക് സംവിധാനവും ഹെല്പ്ഡെസ്കും തയ്യാർ

ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത, ട്രംപിന്റെ 25 ശതമാനം പിഴ തീരുവ പിന്‍വലിച്ചേക്കും

'എങ്കില്‍ എന്റെ നെഞ്ചിലേക്ക് കയറൂ' എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചുവെന്ന് വൃദ്ധ

പാകിസ്ഥാൻ ദേശീയ ഫുട്ബോൾ ടീമെന്ന വ്യാജേന ജപ്പാനിലേക്ക് കടക്കാൻ ശ്രമം, പിടിച്ച് നാട് കടത്തി ജപ്പാൻ സർക്കാർ

ഇന്ത്യയടക്കം 23 രാജ്യങ്ങൾ ലഹരിമരുന്നും നിരോധിത മരുന്നും ഉത്പാദിപ്പിച്ച് പണം കൊയ്യുന്നു, വിമർശനവുമായി ട്രംപ്

അടുത്ത ലേഖനം
Show comments