വ്യാജ സന്ദേശങ്ങൾ തടയാൻ വാട്സാപ്പിന്റെ പുത്തൻ വിദ്യ

Webdunia
വെള്ളി, 6 ജൂലൈ 2018 (16:18 IST)
വ്യാജ സന്ദേങ്ങൾ തടയുന്നതിനായി പുതിയ സംവിധാനമൊരുക്കി വാട്സാപ്പ്. ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ തടയുന്നതിനായി ഗ്രൂ‍പ്പ് അഡ്മിന്മാർക്ക് അധികാരം നൽകുന്നതാണ് പുതിയ സംവിധാ‍നം. സെൻഡ് മെസ്സേജ് അഡ്മിൻ ഓൺലി എന്നതാണ് പുതിയ സംവിധാത്തിന്റെ പേര്. 
 
ഈ ഫീച്ചർ വഴി ഗ്രൂപ് അഡ്മിന്മാർക്ക് എപ്പോൾ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാനാകും. ആൻ‌ഡ്രോയിഡ് ആപ്പിൽ, വിഡൌസ് എന്നീ പ്ലാറ്റ് ഫോമിലെല്ലാം പുതിയ അപ്ഡേഷൻ നൽകിയതായാണ് റിപ്പോർട്ടുകൾ. വിലക്ക് ആക്ടീവ് ചെയ്തു കഴിഞ്ഞാൽ ഗ്രൂപ്പിൽ അഡ്മിന്മാർക്ക് മാത്രമേ പിന്നീട് സന്ദേശങ്ങൾ അയക്കാനും നിയന്ത്രിക്കാനും സാധിക്കു.  
 
വാടസാപ്പിലൂടെ പ്രചരിക്കുന്ന പ്രകോപന പരമായ സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വാട്സാപ്പിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നലെ തെറ്റായ സന്ദേശങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക സഹായം നൽകുന്നവർക്ക് വാട്സാപ്പ് 35 ലക്ഷം സമ്മാനവും പ്രഖ്യാപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

അടുത്ത ലേഖനം
Show comments