Webdunia - Bharat's app for daily news and videos

Install App

വെറും 17 മിനിറ്റിൽ ഫുൾ ചാർജ്, അതിവേഗ ചാർജിംഗ് സംവിധാനവുമായി ഷവോമി !

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (17:21 IST)
ഫാസ്റ്റ് ചർജിംഗ് ഡിവൈസുകളാണ് ഇപ്പോൾ സമാർട്ട് ഫോൺ ആക്സസറീസ് വിപണിയിലെ പ്രധാ‍ന ശ്രദ്ധാ കേന്ദ്രം. ഇപ്പോഴിതാ ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ഫാസ്റ്റ് ചാർജിംഗ് ടെക്കനോളജിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വെറും 17 മിനിറ്റുകൊണ്ട് മുഴുവൻ ചാർജിലെത്തിക്കാൻ സഹായിക്കുന്ന 100 വാട്ട് അതിവേഗ ചാർജിംഗ് സംവിധാനമാണ് ഷവോമി കൊണ്ടുവന്നിരിക്കുന്നത്. 
 
4000 എം എ എച്ച് ബാറ്ററി ബാക്കപ്പുള്ള സ്മാർട്ട്ഫോണുകളിളിലാണ് 17 മിനിറ്റുകൾ കൊണ്ട് ഫുൾ ചാർജ് അവുക. ഓപ്പോയുടെ 50വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഫാസ്റ്റ് ചാർജിംഗ് ഡിവൈസ്. ഡിവൈസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ഷവോമി ആരംഭിച്ചു. 
 
അധികം വൈകാതെ തന്നെ ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് ഹവോമി ലക്ഷ്യമിടുന്നത്. റെഡ്മി ഫോണുകളിലാവും ആദ്യം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്ന് ഷവോമി മേധാവി ലു വെയ്ബിങ് വ്യക്തമാക്കി. എം ഐയുടെ ഏത് ഫോണിനോടപ്പമായിരിക്കും ഫാസ്റ്റ് ചർജിംഗ് സംവിധാനം ആദ്യം അവതരിപ്പികുക എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments