Webdunia - Bharat's app for daily news and videos

Install App

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചിരുന്നു?; കാവ്യ കുടുങ്ങിയതു തന്നെ !

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചത് എന്തിന്?; എല്ലാം പൊളിയുന്നു !

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (13:50 IST)
കൊച്സിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ഒരു വിധത്തിലും ജാമ്യം കിട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചാണ് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും നീക്കം. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രധാന ആക്ഷേപം. 
 
അതേസമയം ഗൗരവമായ മറ്റൊരു ആക്ഷേപം കൂടി  ഉയര്‍ന്നിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവറെ സംബന്ധിച്ചായിരുന്നു അത്. കാവ്യ മാധവന്റെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇത് എന്നും പറയുന്നു.
 
41 തവണ കാവ്യയുടെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കാവ്യയുടെ ഡ്രൈവറുടെ പേരും സുനി എന്ന് തന്നെയാണ്. സാക്ഷിയെ സ്വാധീനിച്ച വിഷയത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments