Webdunia - Bharat's app for daily news and videos

Install App

കേസില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഫെനി പറഞ്ഞതായി ദിലീപ്; ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യും

ദിലീപിന്റെ മൊഴി; ഫെനിബാലകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

Webdunia
വെള്ളി, 30 ജൂണ്‍ 2017 (15:35 IST)
ദിലീപ് നല്‍കിയ പാരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യും.നടിയുടെ കേസുമായി ബന്ധപ്പെട്ട്  ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയേ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. 
 
ഫെനി മൂന്ന് തവണ തന്നെ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 
അതേസമയം കോടതിയില്‍ കീഴടങ്ങുന്നതിന് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ മഹേഷ്, മനോജ് എന്നീവര്‍ തന്നെ സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. 
 
ചെങ്ങന്നൂരില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍  മാവേലിക്കര കോടതില്‍ കീഴടങ്ങാമെന്നും ഞങ്ങളുടെ മാഡത്തെ അറിയിച്ച ശേഷം പറയാമെന്നും പള്‍സറിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതായും ഫെനി പറഞ്ഞു.  ഫെനി ബാലകൃഷ്ണനെ സമീപിച്ച സുഹൃത്തുക്കള്‍ ആരാണെന്നും, ഇവര്‍ പറഞ്ഞ മാഡം ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴി നല്‍കിയ സ്ത്രീ പരാതിയുമായി രംഗത്ത്

Israel vs Hezbollah War: ഇസ്രയേല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്കോ? ഉറ്റുനോക്കി ലോകം, രണ്ടുംകല്‍പ്പിച്ച് നെതന്യാഹു

ഇന്ന് വൈകിട്ട് ഏഴിനു ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും; നാളെയും മറ്റന്നാളും അവധി

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അപകീര്‍ത്തിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

നിങ്ങളുടെ വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? സൗജന്യ ചികിത്സയ്ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങി

അടുത്ത ലേഖനം
Show comments