Webdunia - Bharat's app for daily news and videos

Install App

പവര്‍കട്ട് വേളയില്‍ നവവധു കാമുകനൊപ്പം പോയി !

പവര്‍കട്ട് വേളയില്‍ നവവധു കാമുകനൊപ്പം പോയി; പിന്നെ സംഭവിച്ചത് ഇങ്ങനെ !

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:28 IST)
പ്രണയം സഫലമാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന കമിതാക്കളെ പറ്റി കേട്ടിട്ടുണ്ടാകും. എന്നാല്‍ പവര്‍കെട്ട് വേളയില്‍ നവവധു കാമുകനൊപ്പം പോയത് ഇതാദ്യമായാണ്. ഗള്‍ഫിലായിരുന്ന കാമുകന്‍ കാമുകിയുടെ വിവാഹവിവരം അറിഞ്ഞ് നാട്ടിലെത്തി യുവതിയുമായി കടന്നു കളയുകയായിരുന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് കോഴിക്കോട് നാദാപുരത്താണ്. 
 
ഒരുമാസം മുന്‍പ് വിവാഹിതയായ യുവതി  ഭര്‍തൃവീട്ടില്‍ നിന്ന് കാമുകനൊപ്പം പോകുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ഭര്‍തൃവീട്ടുകാര്‍ക്ക് മനസിലായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നാദാപുരം പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിന്നീടുള്ള പൊലീസ് അന്വേഷണത്തില്‍ ഇവര്‍ അറസ്റ്റിലാകുകയും. പ്രണയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്താകുകയും ചെയ്തു. ശേഷം വടകര കോടതിയില്‍ ഹാജറാക്കിയ ഇവരെ യുവതിയുടെ ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments