Webdunia - Bharat's app for daily news and videos

Install App

വര്‍ക്കലയിലെ ഭൂമി കൈമാറ്റം; സബ് കളക്ടര്‍ പെട്ടു, ദിവ്യ എസ് അയ്യരുടെ ജോലി തെറിച്ചേക്കും

എല്ലാം കൈവിട്ടു പോയി, ദിവ്യയുടെ ജോലി തെറിക്കും?

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (08:50 IST)
വര്‍ക്കലയിലെ ഭൂമി കൈമാറ്റ കേസില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിക്കു തിരിച്ചുകൊടുത്തു എന്നതാണ് ദിവ്യക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
 
ഭൂമി ഏറ്റെടുത്ത തഹസില്‍ദാരെപ്പോലും അറിയിക്കാതെ പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ട് ദിവ്യ ഭൂമി കൈമാറിയെന്നതാണ് ഉയരുന്ന ആരോപണം. ആരോപണത്തെ തുടര്‍ന്ന് ദിവ്യയെ തിരുവനന്തപുരം സബ്‌ കലക്‌ടര്‍ സ്‌ഥാനത്തുനിന്നു മാറ്റിയേക്കും. 
 
ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്‌റ്റേ ചെയ്‌തു. വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ലാന്‍ഡ്‌ റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി. കെ എസ് ശബരീനാഥന്‍ എം എല്‍ എയുടെ ഭാര്യ കൂടിയാണ് ദിവ്യ. ശബരീനാഥന്റെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്കാണു ഭൂമി പതിച്ചുനല്‍കിയത്‌. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ

പൊളിയുന്നു സതീശന്റെ 'പവര്‍ ഗ്രൂപ്പ്'; രാഹുലിന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവരും

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തില്ല

ഗാസയില്‍ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments