Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ മൂന്നു പോക്സോ കേസുകളിലെ പ്രതികൾക്ക് കഠിനതടവ് ശിക്ഷ

Webdunia
വ്യാഴം, 2 നവം‌ബര്‍ 2023 (19:55 IST)
തൃശൂർ: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന പോക്സോ കേസുകളിലെ പ്രതികളായ മൂന്നു പേർക്ക് തൃശൂർ അതിവേഗ സ്‌പെഷ്യൽ കോടതി കഠിന തടവ് വിധിച്ചു. വലക്കാവ് സ്വദേശി രാജൻ (63), വെങ്ങിണിശേരി സ്വദേശി കുമാരൻ (53), അരിമ്പൂർ സ്വദേശി ലിഷോയ് (34) എന്നിവരെയാണ് ശിക്ഷിച്ചത്.
 
ഇതിൽ ആദ്യത്തെ കേസിൽ പ്രതിയായ വലക്കാവ് ചീരക്കുഴി രാജനെ പതിമൂന്നു വര്ഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഏഴു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയാണിയാൾ.
 
രണ്ടാമത്തെ കേസിൽ 2015 ൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമക്കേസിൽ വെങ്ങിണിശേരി കുമാരനെ എട്ടുവർഷം തടവിനും 75000 രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്.    
 
അതേസമയം 2018 ൽ അന്തിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സംഭവത്തിൽ ഒമ്പതുവയസുകാരിയെ മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിൽ നിന്ന് കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അരിമ്പൂർ സ്വദേശി ലിഷോയിയെ പതിമൂന്നു വർഷത്തെ തടവിനും 75000 രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments