Webdunia - Bharat's app for daily news and videos

Install App

“അനീഷിനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും, അനീഷിന്‍റെ വീടാണ് എന്‍റെയും വീട്” - ഹരിത പറയുന്നു

ജോര്‍ജി സാം
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (08:27 IST)
പാലക്കാട് കുഴല്‍‌മന്ദത്തെ ദുരഭിമാനക്കൊല കേരളത്തിലുണര്‍ത്തിയ നടുക്കത്തില്‍ നിന്ന് ഇതുവരെ ജനത മോചിതരായിട്ടില്ല. കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിത പക്ഷേ തന്‍റെ വ്യക്തമായ നിലപാട് അറിയിക്കുന്നു - “അനീഷിന്‍റെ വീടാണ് എന്‍റെ വീട്. ഇവിടെ നിന്ന് ഒരു മടക്കമില്ല”.
 
ഭര്‍ത്താവിന്‍റെ വീട്ടില്‍ തന്നെ തുടരുക എന്നതാണ് ഹരിതയുടെ തീരുമാനം. താന്‍ എന്നും അനീഷിന്‍റെ ഭാര്യയാണെന്നും അനീഷിനെ വക വരുത്തിയവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും ഹരിത പറയുന്നു.
 
ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്നാണ് അനീഷിനെ കൊലപ്പെടുത്തിയത്. ബി ബി എ പഠനം പൂര്‍ത്തിയാക്കി ജോലി സമ്പാദിച്ച് അനീഷിന്‍റെ കുടുംബത്തിന് താങ്ങാകുക എന്നതാണ് ഹരിത കൈക്കൊണ്ടിരിക്കുന്ന തീരുമാനം. 
 
ഹരിത തങ്ങളുടെ മകളാണെന്നും അവളെ നന്നായി പോറ്റുമെന്നും അനീഷിന്‍റെ അച്ഛനും അമ്മയും വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments