Webdunia - Bharat's app for daily news and videos

Install App

രേഖകൾ സമർപ്പിക്കാൻ സമയം നീട്ടിനൽകിയില്ല, 2 ലക്ഷത്തോളം പേർ സാമൂഹിക പെൻഷനിൽ നിന്ന് പുറത്ത്

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:57 IST)
സംസ്ഥാനത്തെ 2 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷ പെൻഷനിൽ നിന്നും പുറത്തായി. പെൻഷൻ വാങ്ങുന്നവരിൽ അനർഹരുണ്ടോ എന്ന് കണ്ടെത്താൻ വീണ്ടും രേഖകൾ സമർപ്പിക്കാനായി സർക്കാർ സമയം നൽകിയിരുന്നു. ജൂലൈ വരെയാണ് ഇതിന് സമയം അനുവദിച്ചത്. എന്നാൽ പലരും സമയ പരിധിയേ പറ്റി അറിഞ്ഞിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പലർക്കും വില്ലേജ് ഓഫീസുകളിൽ പോകാനും സാധിച്ചില്ല. ഇതോടെയാണ് രേഖകൾ സമർപ്പിക്കാനാവാതെ 2 ലക്ഷത്തോളം പേർ സാമൂഹിക പെൻ‌ഷനിൽ നിന്നും പുറത്തായത്.
 
ഓണം കഴിഞ്ഞും പെൻഷൻ ലഭിക്കാതായതോടെ നിരവധി പേരാണ് നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ എത്തുന്നത്. പെൻഷൻ റദ്ദായവർക്ക് രേഖകൾ സമർപ്പിക്കാൻ സമയപരിധി നീട്ടിനൽകണമെന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം വിധവാ പെൻഷൻ വാങ്ങുന്നവരൂടെ രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകാനുള്ള കാര്യം സർക്കാർ പരിഗണനയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍

വടക്കൻ ജില്ലകളിൽ തോരാതെ മഴ, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു

Star Health Insurance: പ്രീമിയം നിരസിച്ചിട്ടും പണം മടക്കി നല്‍കിയില്ല; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പിഴ

Shocking News: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

അടുത്ത ലേഖനം
Show comments