Webdunia - Bharat's app for daily news and videos

Install App

അസ്ലം വധക്കേസ്: സി പി എം പ്രവർത്തകനായ മുഖ്യപ്രതി പിടിയിൽ

നാദാപുരം അസ്‌ലം വധക്കേസില്‍ ഒരാള്‍കൂടി പിടിയിൽ

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (11:41 IST)
നാദാപുരത്ത് യൂത്ത് ലിഗ് പ്രവർത്തകനായ മുഹമ്മദ് അസ്ലമിനെ കൊലചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയും സി പി എം പ്രവർത്തകനുമായ രമീഷാണു പിടിയിലായത്. നാദാപുരം വെള്ളൂർ സ്വദേശിയാണ് ഇയാൾ. അസ്ലമിനെ പിന്തുടർന്ന് കൊലയാളികൾക്ക് വിവരങ്ങൾ കൈമാറിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഷിബിൻ വധക്കേസിൽ കോടതി വെറുതെവിട്ടയാളായിരുന്നു അസ്ലം. ഷിബിന്റെ അയൽവാസിയും സുഹൃത്തുമാണ് പിടിയിലായ രമീഷ് എന്നാണ് ലഭിക്കുന്ന വിവരം.
 
പിടിയിലായ രമീഷിനെ ഇന്ന് നാദാപുരം മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കും. നേരത്തേ രണ്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കുറിച്ച് പൂർണമായ വിവരങ്ങ‌ൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഈ മാസം 12 ന് വൈകിട്ട് 5.30 ഓടെയാണ് വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments