Webdunia - Bharat's app for daily news and videos

Install App

സ്ഥാനാര്‍ത്ഥി നിര്‍ണയം: അവസാന വാക്ക് പിണറായിയുടേത്

സുബിന്‍ ജോഷി
ചൊവ്വ, 12 ജനുവരി 2021 (08:46 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റേതു തന്നെ ആയിരിക്കും. തുടര്‍ഭരണം ലക്‍ഷ്യമിട്ട് അങ്കത്തിനിറങ്ങുന്ന എല്‍ ഡി എഫ് ഇത്തവണ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ മാനദണ്ഡമായി ഇത്തവണ ഇടതുപക്ഷം പരിഗണിക്കുക. മുമ്പ് പലതവണ മത്‌സരിച്ച് ജയിച്ചവര്‍ക്കുതന്നെയാണ് വീണ്ടും ജയസാധ്യതയെങ്കില്‍ ആ മണ്ഡലത്തില്‍ അവര്‍ തന്നെ മത്‌സരിക്കട്ടെ എന്നതായിരിക്കും നിലപാട്.
 
നിലവില്‍ എം എല്‍ എ ആയും മന്ത്രിയായും തിളങ്ങിയവര്‍ വീണ്ടും മത്‌സരരംഗത്തുണ്ടാകും എന്നത് ഏതാണ്ട് ഉറപ്പായി. അതേസമയം, ചില മണ്ഡലങ്ങളില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെയും അവതരിപ്പിക്കും.
 
യു ഡി എഫിന്‍റെ കുത്തക മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി പരീക്ഷിക്കും. എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാനവാക്ക് പിണറായി തന്നെ ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments