ഡ്രൈവർ പറഞ്ഞത് നുണ, അപകട സമയത്ത് ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്ന് ഭാര്യ ലക്ഷ്മി

Webdunia
ശനി, 3 നവം‌ബര്‍ 2018 (18:56 IST)
തിരുവന്തപുരം: അപകടമുണ്ടാകുന്ന സമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചിരുന്നത് എന്ന ഡ്രൈവറുടെ മൊഴി തള്ളി ഭര്യ ലക്ഷമി. ഈ സമയം ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്ന് ലക്ഷ്മി പൊലീസിന് മൊഴി നൽകി. ദൂര യാത്രകളിൽ ബാലഭാസ്കർ വഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പൊലിസിനോട് പറഞ്ഞു.
 
അപകടമുണ്ടായ സമയത്ത് ബാലഭാസ്കർ ആയിരുന്നു വാഹനമോടിച്ചിരുന്നത് എന്നായിരുന്നു നേരത്തെ ഡ്രൈവറായ അർജുൻ മൊഴി നൽകിയിരുന്നത്. ഇരുവരുടെയും മൊഴികൾ തമ്മിൽ വൈരുദ്യമുള്ള സാഹചര്യത്തിൽ ഇരുവരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments