Webdunia - Bharat's app for daily news and videos

Install App

അടുത്ത ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ? ചർച്ചകൾ സജീവം

Webdunia
ശനി, 26 ഒക്‌ടോബര്‍ 2019 (11:19 IST)
പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതോടെ സംസ്ഥാന ബിജെപി അധ്യക്ഷനായുള്ള ചർച്ചകൾ സജീവമായി മുന്നേറുകയാണ്. ഇതോടെ ബിജെപിയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ വീണ്ടും തലപൊക്കും. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കണം എന്നാണ് മുരളീധരൻ പക്ഷത്തിന്റെ ആവശ്യം.
 
അതേസമയം കൃഷ്ണദാസ് പക്ഷം എംടി രമേശിന്റെ പേരാണ് മുന്നോട്ടുവക്കുന്നത്. ആർഎസ്എസ് നേതൃത്വത്തിനും എംടി രമേശിനോടാണ് താൽപര്യം എന്നാണ് സൂചന, എന്നാൽ ഇരു ഗ്രൂപ്പുകളും തമ്മിൽ പോര് രൂക്ഷമായാൽ പ്രശ്നപരിഹാരത്തിനായി കുമ്മനത്തെ തന്നെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാനും സാധ്യതയുണ്ട്.
 
കേന്ദ്ര തേത്രത്വത്തിന്റെ നിലപാടാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാവുക. അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ സംശയം ഇല്ല എന്നായിരുന്നു വിഷയത്തിൽ കുമ്മനം രാജശേഖരന്റെ പ്രതികരണം. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പാർട്ടിയെ അറിയിച്ചിട്ടില്ല എന്നും കുമ്മാനം വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments