Webdunia - Bharat's app for daily news and videos

Install App

ചെങ്ങന്നൂർ വിധിയെഴുതിത്തുടങ്ങി; മൂന്നിടത്ത് യന്ത്രത്തകരാർ, വോട്ടെടുപ്പ് പുരോഗമിക്കുന്നു

ചെങ്ങന്നൂർ പോളിംഗ് ബൂത്തിലേക്ക്

Webdunia
തിങ്കള്‍, 28 മെയ് 2018 (08:10 IST)
കേരള രാഷ്ട്രീയം ആകാംഷയോടെ കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഴ മാറിനിൽക്കുന്നതിനാൽ രാവിലെ തന്നെ മികച്ച പോളിങ്ങാണ് നടക്കുന്നത്.
 
സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പില്‍ വിജയം തേടിയാണ് മൂന്ന് മുന്നണികളും മത്സരിക്കുന്നത്. 31നാണ് ഫലം പ്രഖ്യാപിക്കുക. പ്രതീക്ഷയോടെയാണ് മുന്നണികൾ. നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് നിയോഗിച്ചത് കോണ്‍ഗ്രസിന്റെ ഡി. വിജയകുമാറിനെയാണ് ഇറക്കിയിരിക്കുന്നത്.
 
മണ്ഡലം നിലനിർത്താനാണ് സി പി എം ശ്രമിക്കുന്നത്. ബിജെപിയുടെ പി.എസ്. ശ്രീധരന്‍ പിള്ള ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ശ്രീധരന്‍ പിള്ളയിലൂടെ നിയമസഭയിലെ രണ്ടാമത്തെ അംഗത്തെയാണ് ബിജെപി സ്വപ്‌നം കാണുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments