Webdunia - Bharat's app for daily news and videos

Install App

ഫുട്ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കും

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കും

Webdunia
ഞായര്‍, 14 മെയ് 2017 (12:12 IST)
ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീതിനെ ഏജീസ് ജോലിയിൽനിന്നു പുറത്താക്കി. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏജീസാണ് താരത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

സ്പോർട്സ് ക്വാട്ടയില്‍ ഏജീസ് ഓഫീസില്‍ ഓഡിറ്ററായി നിയമനം ലഭിച്ച വിനീതിന് മതിയായ ഹാജരില്ല. ഇക്കാരണത്താലാണ് താരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

ജോലിയില്‍ പ്രവേശിച്ച ശേഷം ഇന്ത്യൻ ടീമിലുൾപ്പെടെ കളിക്കേണ്ടി വന്നതോടെയാണ് വിനീതിന് ഓഫീസില്‍ എത്താന്‍ സാധിക്കാതിരുന്നത്.

അതേസമയം, ഏജീസിന്റെ നടപടിക്കെതിരെ വിനീത് രംഗത്തെത്തി. ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിച്ച് ജോലി നോക്കാൻ തയാറല്ല. സ്പോർട്സ് ക്വാട്ടയിൽ ജോലിക്കു കയറിയ തന്നോട് കളിക്കരുതെന്നു പറയുന്നതിൽ എന്തർഥമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും

India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, നാവികാഭ്യാസം പ്രഖ്യാപിച്ചു; ജാഗ്രതയോടെ ഇന്ത്യ

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?

അടുത്ത ലേഖനം
Show comments