സരിതക്ക് മൂന്ന് വർഷം തടവ് വിധിച്ച് കോടതി, ശിക്ഷ 2019ലെ തട്ടിപ്പ് കേസിൽ !

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (19:27 IST)
കൊയമ്പത്തൂർ: കാറ്റാടി യന്ത്രങ്ങൾ നിർമിച്ച് നൽകാം എന്ന് വാഗ്ദാനം ചെയ്ത പണം തട്ടിയ കേസിൽ സരിതാ എസ് നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2009ൽ തിരുവനന്തപുരം സ്വദേശി അശോക് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ കൊയമ്പത്തൂർ കോടതിയുടേതാണ് വിധി.
 
സരിതയെ കൂടാതെ ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിരും കേസിൽ പ്രതികളാണ്. വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാഡി യന്ത്രങ്ങളുടെ തിരുവനന്തപുരത്തെ വിതരണ അവകാശം വഗ്ദനം ചെയ്ത് ലെംസ് പവർ ആൻഡ് കണക്ട് എന്ന കമ്പനിയിൽനിന്നും നാലര ലക്ഷം രൂപ തട്ടിയതായാണ് കേസ്.
 
കമ്പനി അക്കൗണ്ട് എന്ന പറഞ്ഞ് പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് 2009 അശോക് കുമാർ നാലര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ പിന്നീട് വിശദമായി അന്വേഷിച്ചതോടെ കമ്പനി വ്യാജമാണെന്ന് മനസിലാവുകയായിരുന്നു. ഇതോടെ അശോക് കുമാർ പൊലീസിൽ പരാതി നൽകി. 2010ലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments