Webdunia - Bharat's app for daily news and videos

Install App

ജലീലിന്റെ കാര്യത്തിൽ സി പി എമ്മിൽ രണ്ടഭിപ്രായം

ശ്രീലാല്‍ വിജയന്‍
ചൊവ്വ, 13 ഏപ്രില്‍ 2021 (07:48 IST)
മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ലോകായുക്ത നിർദ്ദേശം സി പി എമ്മിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാകാനും കാരണമായി. ജലീലിനെ പിന്തുണച്ച് മന്ത്രി എ കെ ബാലൻ രംഗത്തെത്തിയപ്പോൾ ജലീലിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്ന അഭിപ്രായമാണ് എം എ ബേബിക്ക് ഉള്ളത്.
 
ജലീലിനെ വഴിവിട്ട് സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന അഭിപ്രായവും സി പി എമ്മിൽ ശക്തിപ്പെടുകയാണ്. ഹൈക്കോടതി വിധി എതിരായാൽ രാജിയല്ലാതെ ജലീലിന് വേറെ വഴിയില്ലാതാവും. എന്നാൽ ഹൈക്കോടതി വിധി അനുകൂലമാകുകയാണെങ്കിൽ പോലും ജലീൽ രാജിവച്ച് ധാർമ്മികത പ്രകടിപ്പിക്കാനുള്ള സാഹചര്യവും ഒരുങ്ങും. 
 
എന്നാൽ, ഇനി ദിവസങ്ങൾ മാത്രം കാലാവധിയുള്ള മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി പ്രതിച്ഛായാ നഷ്‌ടം ഉണ്ടാക്കണോ എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ജലീലിന്റെ കാര്യത്തിൽ അതിരുവിട്ടുള്ള ഒരു സംരക്ഷണം ആവശ്യമില്ലെന്നും പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments