Webdunia - Bharat's app for daily news and videos

Install App

മാധ്യമപ്രവർത്തകനെ തടവിലാക്കി കൊള്ളനടത്തിയ പ്രതികൾക്ക് കഠിനതടവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (19:07 IST)
കണ്ണൂർ: മാധ്യമ പ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം വീട്ടിൽ കവർച്ച നടത്തിയ പ്രതികളെ കോടതി കഠിന തടവിന് ശിക്ഷിച്ചു. ബംഗ്ളാദേശി സ്വദേശികളായ ഇലാഷ് ശിക്കാരി (35), മാണിക് എന്ന മൊട്ടു (37), ആലങ്കീർ (35) എന്നിവരെയാണ് കോടതി ഒമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചത്.    

മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത എന്നിവരെ താഴെ ചൊവ്വ തെഴുക്കിൽ പീടികയിലെ വാടക വീട്ടിൽ കെട്ടിയിട്ട് ആക്രമിക്കുകയും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം, 25 പവന്റെ സ്വർണ്ണാഭരണം, മൂന്നു മൊബൈൽ ഫോൺ, എ.ടി.എം കാർഡുകൾ എന്നിവയും കവർന്നിരുന്നു. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അടുത്ത ലേഖനം
Show comments