Webdunia - Bharat's app for daily news and videos

Install App

ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം: അന്വേഷണം ആവശ്യപെട്ട് ജയിൽ ഡിജിപിയ്ക്ക് ഇഡിയുടെ കത്ത്

Webdunia
ശനി, 21 നവം‌ബര്‍ 2020 (08:09 IST)
കൊച്ചി: സ്വപ്നയുടേതെന്ന പേരിൽ പ്രചരിയ്ക്കുന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന് കത്തയച്ച് ഇഡി. മുഖ്യാമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു എന്ന തരത്തിലാണ് സ്വപ്നയുടേതെന്ന പേരിൽ ശബ്ദസാന്ദേശം പ്രചരിയ്കുന്നത്. ഇതോടെ പ്രതിരോധത്തിലായ ഇഡി നിലപാട് കടുപ്പിയ്ക്കുകയായിരുന്നു. ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി കണ്ടെത്തി അറിയിയ്ക്കണമെന്നാണ് ജയിൽ ഡിജിപിയ്ക്ക് നൽകിയ കത്തിൽ ഇഡി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
 
ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്നും  കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ക്രിമിനൽ കേസായതിനാൽ ഇഡിയ്ക്ക് നേരിട്ട് അന്വേഷിയ്ക്കാനാകില്ല. ശബ്ദം താന്റേതുമായി സാമ്യമുണ്ടെന്നും എന്നാൽ ഉറപ്പില്ലെന്നുമാണ് സ്വപ്ന മൊഴി നൽകിയത്. ഇതോടെ ശബ്ദം സ്വപ്നയുടേതെന്ന് ഉറപ്പിയ്ക്കാനായിട്ടില്ല എന്നും പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇത് കണ്ടെത്താനാകു എന്നും ജെയിൽ ഡിഐജി അജയകുമാർ ഋഷിരാജ് സിങ്ങിന് റിപ്പോർട്ട് നൽകിയിരുന്നു. അജയകുമാർ തയ്യാറാക്കിയ റിപ്പോർട്ട് ഋഷിരാജ് സിങ് ഇഡിയ്ക്ക് കൈമാറിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments