Webdunia - Bharat's app for daily news and videos

Install App

അരുവിക്കരയില്‍ ശബരീനാഥന്‍, കോവളത്ത് എം വിന്‍സെന്‍റ്; കോണ്‍‌ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഉടന്‍

സുബിന്‍ ജോഷി
ബുധന്‍, 24 ഫെബ്രുവരി 2021 (22:26 IST)
യുഡി‌എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. അടുത്തയാഴ്‌ച തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങും.
 
തിരുവനന്തപുരത്ത് അരുവിക്കരയില്‍ കെ എസ് ശബരീനാഥന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. 
 
കോവളത്ത് എം വിന്‍സെന്‍റിനും സീറ്റ് ഉറപ്പായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകള്‍ യു ഡി എഫില്‍ പുരോഗമിക്കുകയാണ്.
 
ഇടതുമുന്നണിക്കും ബി ജെ പിക്കും മുമ്പേ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് യു ഡി എഫിന്‍റെ ശ്രമം. ഇത്തവണ വിജയ സാധ്യത മാത്രം മുന്നില്‍ കണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമായിരിക്കും കോണ്‍ഗ്രസ് നടത്തുക. ഹൈക്കമാന്‍ഡിന്‍റെ നേരിട്ടുള്ള ഇടപടലാണ് ഇത്തവണയുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments