Webdunia - Bharat's app for daily news and videos

Install App

'ഓഖിയോ, അതെന്താ?' - കടലിൽ പോയി തിരിച്ചു വന്നവർ കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന പ്രിയപ്പെട്ടവരെ കണ്ട് അന്തംവിട്ടു

തിരിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ ഒന്നേ ചോദിച്ചുള്ളു - 'ഓഖിയോ? അതെന്താ?'

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (12:06 IST)
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് കടന്ന് പോയെങ്കിലും ദുരിതങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കടലിൽ പോയ മത്സ്യബന്ധനത്തൊഴിലാളികളിൽ ഇനിയും തിരിച്ചെത്താനുള്ളത് നിരവധി ആളുകളാണ്. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ 'ഓഖി'യെന്തെന്ന് അറിഞ്ഞിട്ട് പോലുമില്ല.
 
തീരത്തെത്തിയപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി നിൽക്കുന്ന ബന്ധുക്കളെ കണ്ട് തൊഴിലാളികൾ അമ്പരന്നു. 'ഓഖിയോ അതെന്താ?' എന്നായിരുന്നു അവരുടെ ചോദ്യം. റൊസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകളിൽ കടലിൽ പോയവരാണ് ഓഖിയെന്തെന്ന് ചോദിച്ചത്. 
 
ഓഖി ചുഴലിക്കാറ്റിനു ഒരുപാട് മുന്നേ കടലിൽ പോയവരാണ് ഇവർ. മഹാരാഷ്ട്രെ തീരത്തേക്കായിരുന്നു ഇവർ പോയത്. 13 മലയാളികൾ ഉൾപ്പെടെ 29 പേരായിരുന്നു രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്. തിരമാലകൾ ശക്തമായിരുന്നെങ്കിലും ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. ബോട്ട് നിറയെ കേര മത്സ്യവുമായി ഇന്നലെയാണ് ഇവർ കരയ്ക്കെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments