Webdunia - Bharat's app for daily news and videos

Install App

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും‘ ഇനി അധികകാലം ഉണ്ടായേക്കില്ല; എക്സൈസ് വകുപ്പ് ഫെയിസ്ബുക്കിനെ സമീപിച്ചു

Webdunia
വെള്ളി, 6 ജൂലൈ 2018 (18:08 IST)
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയു, എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ മരവിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ച് എക്സൈസ് വകുപ്പ്. കൂട്ടയ്മ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് ഫെയിസ്ബുക്കിനെ സമീപിച്ചിരിക്കുകയാണ്. 
 
കൂട്ടയ്മയിലെ അംഗങ്ങൾക്ക് ബാറുകളിൽ വില ഇളവ് നൽകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. സിനിമ നടന്മാരടക്കമുള്ള പ്രമുഖർ കൂട്ടായ്മയിൽ അംഗങ്ങളാണ് എന്നാണ് വിവരം. ഗി എൻ പി സി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഫെയിസ്ബുക്കിനെ സമീപിച്ചതെന്ന് എക്സൈസ് കമ്മിഷ്ണർ ഋഷിരജ് സിങ് വ്യക്തമാക്കി. 
 
എക്സൈസ് വകുപ്പ് ഫെയ്സ്ബുക്കിനെ സമീപിച്ച സാഹചര്യത്തിൽ കൂട്ടായ്മ അധികകാലം തുടരാനായേക്കില്ല. ഫെയിസ്‌കുക്കിന്റെ അന്വേഷനത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്നു കണ്ടാൽ കൂട്ടയ്മ മരവിപ്പേച്ചേക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

അടുത്ത ലേഖനം
Show comments