‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഗ്രൂപ്പ് എവിടെയും പോകില്ല, നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഫേസ്ബുക്ക്

ജി എൻ പി സി മരവിപ്പിക്കാൻ കഴിയില്ല

Webdunia
ബുധന്‍, 11 ജൂലൈ 2018 (10:26 IST)
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് മരവിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം നടക്കില്ലെന്ന് ഫേസ്ബുക്ക്. ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ തള്ളി ഫെയ്‌സ്ബുക്ക്. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
 
കൂട്ടയ്മ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് ഫെയിസ്ബുക്കിനെ സമീപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗ്രൂപ്പ് നീക്കം ചെയ്യാനാകില്ലെന്ന് ഇവർ പൊലീസിനെ അറിയിച്ചത്. തങ്ങളുടെ പോളിസി ഗൈഡ്‌ലൈന്‍സ് ഗ്രൂപ്പ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ചത്.
 
പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിയമപരായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ പൊതുവികാരം. തങ്ങള്‍ നടത്തുന്നത് കള്ളവാറ്റ് കേന്ദ്രമല്ല. ഇവിടെ മദ്യ വില്‍പ്പനയോ, മദ്യകമ്പനികളുടെ പരസ്യങ്ങളോ ഇല്ല. ആരെയും നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നുമില്ല എന്നാണ് ഗ്രൂപ്പ് അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വാദങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

അടുത്ത ലേഖനം
Show comments