Webdunia - Bharat's app for daily news and videos

Install App

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 18 നവം‌ബര്‍ 2024 (18:50 IST)
പാലക്കാട് : ജി.എസ്.ടി അടച്ചു തരാമെന്ന് പറഞ്ഞു നാലര ലക്ഷം രൂപാ തട്ടിയെടുത്ത യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല തച്ചറംകുന്ന് കളത്തില്‍ നവാസ് ബിന്‍ അലി (34) ആണ് പോലീസ് പിടിയിലായത്.
 
നവാസ് ആന്റ് അസോസിയേറ്റ്‌സ് ടാക്‌സ് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനം നടത്തിയാണ് നവാസ് ബില്‍ അലി തട്ടിപ്പ് നടത്തിയത്. 2022- 23 കാലയളവില്‍ പട്ടാമ്പി പി.കെ. ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ജി.എസ്.ടി തുക അടച്ചു നല്‍കാം എന്നു പറഞ്ഞ് കടയുടെ പട്ടാമ്പിയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നാലര ലക്ഷത്തോളം രൂപ ജി.എസ്.ടി അടയ്ക്കാതെയും 54555 രൂപയുടെ വ്യാജ ജി.എസ്.ടി രസീത് നല്‍കിയും കബളിപ്പിച്ചു എന്നാണ് കേസ്. ഇയാള്‍ക്കെതിരെ തൃത്താല , ചാലിശേരി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments