മൂന്ന് വട്ടം കണ്ടു, ബിജെപിയിൽ ചേരാൻ ഇ പി തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ

അഭിറാം മനോഹർ
തിങ്കള്‍, 29 ഏപ്രില്‍ 2024 (13:48 IST)
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട് 3 തവണ ഇ പി ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപിയില്‍ ചേരാന്‍ ഇ പി തയ്യാറായിരുന്നുവെന്നും എന്നാല്‍ കേരളത്തില്‍ നിന്നും ലഭിച്ച ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.
 
ടിജി നന്ദകുമാറിന്റെ കൊച്ചി വണ്ണലയിലെ വീട്ടിലും ഡല്‍ഹി ലളിത് ഹോട്ടലിലും തൃശൂര്‍ രാമനിലയത്തിലും വെച്ചാണ് കണ്ടത്. 2023 ജനുവരിയില്‍ നന്ദകുമാറിന്റെ വീട്ടില്‍ വെച്ചാണ് ആദ്യം കാണുന്നത്. അവിടെ വെച്ച് ബിജെപിയില്‍ ചേരാന്‍ താത്പര്യമുള്ളതായി ഇ പി പറഞ്ഞു. ദില്ലിയിലെത്തിയത് ബിജെപിയില്‍ ചേരാനായി തന്നെയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ തീരുമാനം മാറ്റി. ആ ഫോണ്‍കോളിന് ശേഷം ഇ പി പരിഭ്രാന്തനായി. പിണറായിയുടെയാണ് ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments