Webdunia - Bharat's app for daily news and videos

Install App

പോലീസ് പാസിന് 88,000 അപേക്ഷകർ, അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാവില്ലെന്ന് പോലീസ്

Webdunia
ഞായര്‍, 9 മെയ് 2021 (12:32 IST)
ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോലീസ് പാസിനായി വൻ തിരക്ക്. ലോക്ക്‌ഡൗൺ കാലത്ത് പുറത്തിറങ്ങാൽ പോലീസ് പാസ് വേണമെന്നാണ് നിബന്ധന ഇതോടെയാണ് പോലീസ് പാസിനായി തിരക്കേറിയത്.
 
ആളുകൾ കൂട്ടമായി പാസ് എടുക്കാൻ സൈറ്റിലെത്തിയതിനെ തുടർന്ന് പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കി. ഇത് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോൾ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന രീതിയിലാണ് സൈറ്റ് തയ്യാറാക്കിയത്. എന്നാൽ ആവശ്യക്കാർ ഏറിയതോടെയാണ് സാങ്കേതിക തകരാർ ഉണ്ടായത്.
 
അതേസമയം അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് അനുവദിക്കാനാവില്ലെന്നും അത്യാവശ്യക്കാര്‍ക്ക് മാത്രമെ പാസ് അനുവദിക്കാനാകുവെന്നും പോലീസ് വ്യക്തമാക്കി. ലോക്ക്‌ഡൗൺ ദിനങ്ങൾ പുരോഗമിക്കവെ പോലീസ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ശക്തമാണ്. ഇടറോഡുകളിലും അതിർത്തി ചെക് പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. അവശ്യ സര്‍വ്വീസുകാരെ തടയില്ലെന്ന് പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments