Webdunia - Bharat's app for daily news and videos

Install App

'ഹെല്‍മറ്റ് വെറുതെ വെച്ചാല്‍ പോരാ...'ഇങ്ങനെ ചെയ്തില്ലെങ്കില്‍ പിഴ ഉറപ്പ്

Webdunia
വ്യാഴം, 6 ജൂലൈ 2023 (14:29 IST)
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് അറിയാമല്ലോ. ജീവന്‍ പോലും നഷ്ടമാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മറ്റുകള്‍ സഹായിക്കും. അതേസമയം ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി എല്ലാ ജനങ്ങളേയും ബോധവത്കരിക്കാനാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായി ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ പിഴയടയ്‌ക്കേണ്ടി വരും. 
 
ഹെല്‍മറ്റുകള്‍ക്ക് സുരക്ഷാ സ്ട്രാപ്പുകള്‍ ഉണ്ട്. ഹെല്‍മറ്റ് ധരിച്ച ശേഷം ഈ സുരക്ഷാ സ്ട്രാപ്പ് നിര്‍ബന്ധമായും ലോക്ക് ആക്കണം. അങ്ങനെ ചെയ്യാത്തവരില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ട്. പിഴ ഈടാക്കുന്നതിനും അപ്പുറം സുരക്ഷാ സ്ട്രാപ്പുകള്‍ ധരിച്ചില്ലെങ്കില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന് മനസിലാക്കുക. വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യം വന്നാല്‍ സുരക്ഷാ സ്ട്രാപ്പുകള്‍ ലോക്ക് ചെയ്യാത്ത ഹെല്‍മറ്റുകള്‍ തലയില്‍ നിന്ന് തെറിച്ചു പോകാന്‍ സാധ്യത കൂടുതലാണ്. ഇത് ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നു പോയി; നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

Thrissur Pooram Traffic Regulations: രാവിലെ അഞ്ച് മുതല്‍ റൗണ്ടിലേക്കു വാഹനങ്ങള്‍ അനുവദിക്കില്ല; തൃശൂര്‍ പൂരം ഗതാഗത നിയന്ത്രണം ഇങ്ങനെ

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments