കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

Webdunia
ചൊവ്വ, 10 ജൂലൈ 2018 (17:15 IST)
കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. എറണാകുളം മഹാരജാസ് ക്യാമ്പസിൽ അഭിമന്യു കൊലപ്പെട്ടതിനെ തുടർന്ന് ചെന്നങ്ങന്നൂർ സ്വദേശി അജോയ് നൽകിയ ഹർജിയിൽ കോടതി സർക്കാരിനു നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയായയാണ് സർക്കാർ നിലപാടറിയിച്ചത്. 
 
കലാലയ രാഷ്ട്രീയം നിയത്രിക്കുന്നതിനായി മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് 2004ൽ ഹൈക്കോടതി സർക്കാരിന് നിർദേശം  നൽകിയിരുന്നതായും ഇതിൽ സർക്കാർ വിഴ്ചവരുത്തിയതായും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ടതിൽ സർക്കാർ സംവിധാനങ്ങൾക്ക് പങ്കുണ്ടെന്നും ഹർജ്ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
എന്നാൽ മഹാരാജാസിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന  സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ചീവ് ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കലാലയങ്ങളിലും പുറത്തും നടാക്കുന്ന കൊലപാതകങ്ങളെ വേർതിരിച്ച് കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

പതിനാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടിയും മരക്കഷണവും ഉപയോഗിച്ച് അടിച്ച അധ്യാപകനെതിരെ കേസ്

നാനോ ബനാന കൊണ്ട് പൊറുതിമുട്ടി സെലിബ്രിറ്റികൾ, നെറ്റിൽ പ്രചരിക്കുന്ന ഗ്ലാമറസ് ചിത്രങ്ങളിലും പലതും എ ഐ

അടുത്ത ലേഖനം
Show comments