Webdunia - Bharat's app for daily news and videos

Install App

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് ഹൈക്കോടതി

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (08:10 IST)
നോക്കുകൂലി ആവശ്യപ്പെട്ടെന്ന പരാതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ പിടിച്ചുപറിക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മോധാവി ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെട്ടെന്നു കണ്ടെത്തിയാല്‍ അവരുടെ ചുമട്ടുതൊഴിലാളി ലൈസന്‍സ് റദ്ദാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതിയെ സംബന്ധിച്ച് അറിയിക്കാനും ഇസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. വെറുതേ നോക്കിനില്‍ക്കാന്‍ കൂലി എന്നത് ലോകത്തൊരിടത്തും കേള്‍ക്കാത്ത കാര്യമാണ്. കേരളത്തില്‍ മാത്രമേ ഇത് നടക്കൂ. നോക്കുകൂലി എന്ന പരാതിയില്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരേയും നടപടി വേണം. എങ്കിേല ഇത് തടയാനാകൂ. പിടിച്ചുപറിക്കു പുറമേ ഐ.പി.സി. പ്രകാരമുള്ള മറ്റു വകുപ്പുകള്‍ പ്രകാരവും കേസെടുക്കണം. വെറുതേ ഉത്തരവിട്ടാല്‍ മാത്രം തടയാനാകില്ല നോക്കൂകൂലിയെന്നും കോടതി അഭിപ്രായപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments