Webdunia - Bharat's app for daily news and videos

Install App

ജോസ്‌ കെ മാണി എൽഡിഎഫിലേയ്ക്ക്; നിർണായക ചർച്ചകൾ ഈയാഴ്ച

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:05 IST)
കോട്ടയം: കോൺഗ്രസ്സിനോടും യുഡഎഫിനോടും ഇടഞ്ഞ കേരളാ കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിലേയ്ക്ക് തന്നെ എന്ന് റിപ്പോർട്ടുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ എത്തും എന്നാണ് വിവരം, ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായുള്ള നിർണായക ചർച്ചകൾ ഈ ആഴ്ച ആരംഭിയ്ക്കും. 
 
യുഡിഎഫിൽനിന്നും ലഭിച്ചിരുന്നതിനേക്കാൾ സീറ്റുകൾ എൽ‌ഡിഎഫിൽനിന്നും നേടുക എന്നതാണ് ജോസ് പക്ഷത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ വേണ്ട സീറ്റുകളെ സംബന്ധിച്ച്‌ കേരള കോൺഗ്രസ് എം പട്ടിക തയ്യാറാക്കുകയാണ് എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒൻപത് സീറ്റ് എന്ന ആവശ്യം കേരള കോൺഗ്രസ് എം ഇതിനകം സിപിഎമ്മിനോട് ആവശ്യപ്പെട്ടതായും. കോട്ടയം ജില്ലയിലെ അഞ്ചു സീറ്റില്‍ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. 
 
പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുക. എന്നാണ് വിവരം. കോട്ടയം സീറ്റും, റോഷി അഗസ്റ്റിന്റെ ഇടുക്കി സീറ്റും നൽകിയേക്കും. എന്നാൽ പാലാ, കുട്ടനാട് അടക്കമള്ളവ എന്‍സിപിയുടെ സിറ്റിങ് സീറ്റുകളാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമായിരിയ്ക്കും സീറ്റുകളുടെ കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിയ്ക്കുക.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

Kerala Rain: 1990ന് ശേഷം ആദ്യം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,344 അടിയിലെത്തി, മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്

അടുത്ത ലേഖനം
Show comments