Webdunia - Bharat's app for daily news and videos

Install App

ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ചാൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് കെ സുരേന്ദ്രൻ

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (13:02 IST)
കോഴിക്കോട്: ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയിൽ യുവതികളെ കയറ്റാൺ സർക്കാർ ഗൂഡാലോചന നടത്തിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
 
സർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയെ തകർക്കാനുള്ള പ്രത്യേക ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെ എന്തു വില നൽകേണ്ടി വന്നാലും ചെറുക്കും. ഇതിനായി നിയമം കയ്യിലെടുക്കേണ്ടി വന്നാൽ അതിന് മടിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
 
റിവ്യു പെറ്റീഷൻ പരിഗണിക്കുന്നതിന് മുൻപ് തന്നെ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും സർക്കാരും തന്ത്രങ്ങൾ മെനയുകയാണ്. സി പി എം രാഷ്ടീയം കളിച്ചാൽ ഞങ്ങളും രാഷ്ട്രീയം കളിക്കും. മുറിവിൽ  മുളകുപുരട്ടുന്ന സമീപനമാണ് മാധ്യമങ്ങൾ കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments