Webdunia - Bharat's app for daily news and videos

Install App

വായ്‌പാ തട്ടിപ്പും ആത്‌മഹത്യയും; കരുവന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

ശ്രീനു എസ്
വെള്ളി, 23 ജൂലൈ 2021 (07:59 IST)
കരുവന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍. കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്ത് കഴഞ്ഞദിവസം ഒരാള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താല്‍ നടത്തുന്നത്. പിഎം മുകുന്ദന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 25 ലക്ഷം രൂപയായിരുന്നു ഇയാള്‍ വായ്പയെടുത്തത്. ഇത് പലിശയടക്കം 80 ലക്ഷം രൂപയാകുകയായിരുന്നു. 
 
അതേസമയം 100കോടി രൂപയുടെ വായ്പ തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണബാങ്കില്‍ കണ്ടെത്തിയത്. കേസ് സംസ്ഥാന ക്രൈബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടിരുന്നു. 
 
ബാങ്കിനെതിരെ നിരവധി പരാതികളാണ് വന്നിട്ടുള്ളത്. വഞ്ചന, ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍ എന്നിവയുടെ പേരിലാണ് കേസ്. ബാങ്കിന്റെ തലപ്പത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണുള്ളത്. ബാങ്ക് സെക്രട്ടറിയാടക്കം ആറുപേരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments