Webdunia - Bharat's app for daily news and videos

Install App

1700 വായ്‌പകൾ കിട്ടാക്കടമായി, കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ റിപ്പോർട്ടുമായി കേരള ബാങ്ക്

Webdunia
ചൊവ്വ, 27 ജൂലൈ 2021 (12:20 IST)
കേരളാ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. മെയ് മാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ 1700-ലധികം വായ്പകള്‍ കിട്ടാക്കടമായും 500-ഓളം വായ്പകള്‍ 25 ലക്ഷത്തിന് മുകളിലുള്ളവയാണെന്നും കേരളാ ബാങ്ക് കണ്ടെത്തിയിരുന്നു. കരുവന്നൂർ ബാങ്കിന്റെ കുടിശ്ശിക ഏറ്റെടുക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും കേരളാ ബാങ്ക് അറിയിച്ചു.
 
2020 മാര്‍ച്ചില്‍ മുപ്പത് കോടി രൂപ കേരളാ ബാങ്കില്‍ നിന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കിൽ കേരളാ ബാങ്ക് പരിശോധന നടത്തിയത്. പരിശോധനയിൽ 1700ലധികം വായ്‌പകളാണ് കിട്ടാക്കടമായി കണ്ട് എഴുതിതള്ളിയതായി കണ്ടെത്തിയത്. ഇതിൽ അഞ്ഞൂറിലധികം വായ്‌പകൾ 25 ലക്ഷത്തിന് മുകളിലുള്ളവയാണ്. മൂല്യം തീരെ കുറവുള്ള വസ്തുവിന് പോലും അമിത തുകയാണ് വായ്പയായി നല്‍കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

കഴിഞ്ഞയാഴ്ച എന്ത് ചെയ്തു, ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ഇ മെയില്‍, മറുപടി നല്‍കിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്ത്

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments