Webdunia - Bharat's app for daily news and videos

Install App

വീടുകളിലേക്ക് മടങ്ങാനുള്ളത് 8.69 ലക്ഷം ആളുകൾ, മരിച്ചവർ 417, കാണാതായവർ 36

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (08:36 IST)
കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ തുടർന്ന് വീട് വിട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് 8,69,224 ആളുകൾ. 2,18,104 കുടുംബങ്ങളിൽനിന്നുള്ള ആളുകളുടെ കണക്കാണിത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ആരെയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും ക്യാംപുകളിൽനിന്നു ജനം വീടുകളിലേക്കു മടങ്ങി തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 
 
2774 ക്യാംപുകൾ ഉണ്ടായിരുന്നത്‌ 2287 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാപുകളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നവർക്കു 10,000 രൂപ അടിയന്തര സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 242 കോടി രൂപ അനുവദിച്ചു.  
 
പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത് 7000 വീടുകള്‍ പൂര്‍ണമായും 50000 വീടുകള്‍ ഭാഗികമായും നശിച്ചു എന്നാണ്. അവര്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മഴയിലും വെള്ളപ്പൊക്കത്തിലും ജൂലൈ 29 മുതൽ മുതൽ ഇതുവരെ മരിച്ചവർ 417. ഓഗസ്റ്റ് എട്ടിനുശേഷം മാത്രം 265 മരണം. ഇതുവരെ കാണാതായവർ–36, പരുക്കേറ്റവർ–124.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments