കെവിൻ വധം: രണ്ടുപേർ കൂടി പിടിയിൽ, ഒരാൾ കോടതിയിൽ കീഴടങ്ങി

Webdunia
ബുധന്‍, 30 മെയ് 2018 (19:19 IST)
കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന് എസ് എച്ച് മൌണ്ട് സ്വദേശി കെവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട്പേർ കൂടി പൊലീസ് പിടിയിലായി. കേസിലെ മറ്റൊരു പ്രതിയായ ടിറ്റൊ ജെറോം പീരുമേട് കോടതിയിൽ കീഴടങ്ങി.  
 
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ പെട്ട ഷെഫിൻ നിഷാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഏറ്റുമാനൂർ കോടതിയിൽ  ഇവർ കീഴടങ്ങാൻ എത്തും എന്ന രഹസ്യ വിവരത്തെ തുടന്ന് കോടതിയിലെത്തിയ ഇരുവരേയും മഫ്തിയിൽ കാത്തുനിന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  
 
കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയുടെ ബന്ധുവാണ് ഷെഫിൻ. നിഷാദ് പുനലുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓട്ടോ ഡ്രൈവറണ് എന്നാണ് സൂചന. ഇരുവരേയും ചോദ്യം ചെയ്യാനായി പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.  
 
ഇതോഒടെ കേസിലെ 14 പ്രതികളിൽ 9 പേരരും പൊലീസ് പിടിയിലായി 
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഐ20 എന്ന വാഹനം കോടതിയിൽ കീഴടങ്ങിയ ടിറ്റോയുടേതാണ്. അക്രമികൾ ഉപയൊഗിച്ച എല്ലാ വാഹനങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments